കൊൽക്കത്ത: വോട്ടർ പട്ടിക തീവ്ര പുനപരിശോധനയിൽ (എസ്.ഐ.ആർ) പുറത്തായ വോട്ടർമാർക്ക് അവരുടെ വാദം അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പടുത്തവേളയിൽ എസ്.ഐ.ആർ നടത്താൻ തീരുമാനിച്ചത് ദുരുദ്ദേശപരമാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്റെ മണ്ഡലത്തിൽമാത്രം 40000 പേരുകൾ വോട്ടർ പട്ടികയിൽനിന്നും നീക്കം ചെയ്തതായും മമത പറഞ്ഞു. എസ്.ഐ.ആർ ഇരകളുമായി വിളിച്ചുചേർത്ത പത്രസമ്മേനത്തിൽ തനിക്ക് ഇതുപോലെ ലക്ഷക്കണക്കിനുപേരെ കൊണ്ടുവരാൻ കഴിയുമെന്നും മമത പറഞ്ഞു. ഇന്നലെ (ഫെബ്രുവരി 2) മമത ബാനർജിയും തൃണമൂൽ കോൺഗ്രസ് നേതാക്കളും എസ്.ഐ.ആർ നടപടികളിലൂടെ […]
Source link
ബംഗാളിൽ 58 ലക്ഷം പേർ വോട്ടർപട്ടികയിൽനിന്നും പുറത്ത്; എസ്.ഐ.ആറിനെതിരെ രൂക്ഷ വിമർശനവുമായി മമത
Date:





